Thursday, June 14, 2012

ഉറപ്പ്

തോരാതെ പെയ്യുന്ന മഴയുടെ-
യൊടുവില്‍ അവസാന തുള്ളിയും വാര്‍ന്നു 
കഴിയുമ്പോലണയുന്ന നാഥനവനേകും 
സുഖമാതിന്‍ സ്വപ്നത്തിലമരും സുന്ദരീ,
ഈ രാവില്‍ ഈ ഖോരമാം മഴയിലവന്‍
വരുമെന്നതിന്നെന്തണുറപ്പ്?

കരയാതെ കണ്ണീരൊഴുക്കാതെ 
കാക്കുമെന്‍ മനമതിന്‍ ചാരുതയെന്നുരപ്പ്.
പതിവായ് തെറ്റുന്ന പതിവുകള്‍ക്കിടയിലും
അവനേകും പ്രയമാനെന്നുരപ്പ്.
ഇതുപോലൊരു രാവില്‍-
ഒന്നയനസ്വരമായ് തീര്‍ന്ന 
ര്ണ്ടാത്മാക്കലാനെന്നുരപ്പ് .

ഇനിയുമതൊന്നും ഒരുത്തരമാകില്ലെങ്കില്‍
എന്‍ ഹൃദയം തുറന്നു ഞാന്‍ കാട്ടിതരം.
അവിടെയെന്‍ പ്രിയതമന്‍
ഒരു കൊച്ചു കുഞ്ഞായ്.
മഴയും വെയിലും, കാരും കോളും
ഒന്നുമേ എസാതെന്നുയിരിന്നുയിരായ് 
സ്നേഹമായ് പ്രാണനായ്
ജീവസ്പന്ദമായ്...
അതന്നെന്നുരപ്പ്...

No comments:

Post a Comment